Saturday, 27 August 2016

ശരിക്കും?

ശരിക്കും?
നാലു ലക്ഷമുണ്ടായിരുന്ന ഡൽഹിയിലെ തെരുവു നായ്ക്കളുടെ എണ്ണം വന്ധ്യംകരണത്തിനു ശേഷം 70000 ആയി കുറഞ്ഞുവെന്ന കേന്ദ്ര മന്ത്രി മേനക ഗാന്ധി.
ഈ കണക്കൊക്കെ എപ്പോ എടുക്കുന്നു ? കേരളത്തിന്റെ കണക്കു വല്ലതും ലഭ്യമാണോ?
- രാമൻ നായർ

Tuesday, 26 July 2016

കോമാളിത്തരം


'വധശിക്ഷ നടപ്പിലാക്കാമോ ? ' എന്നതു പോലുള്ള ചർച്ചകളിൽ പങ്കെടുക്കുന്നവർ കോമാളികൾ ആണെന്നും അത്തരം കോമാളിത്തരത്തിനു താനില്ലെന്നും കവയിത്രി തോന്നാംമൂട് രാജമ്മ.
തുടർന്നു രാജമ്മ തന്റെ " പൂതനാമോക്ഷം" എന്ന പുതിയകവിത ചൊല്ലി ചർച്ചയിൽ പങ്കെടുത്ത കോമാളികളെ കൂട്ടത്തോടെ വധിച്ചു .
  • K A Solaman's photo.

കുടം I


I























ശകുന്തളയാകണോ, കുടം ഒന്നു മസ്റ്റ് ആണ്
K A Solaman's photo.































Friday, 1 July 2016

കോഴിക്കോട് എം.പിയും കളക്ടറും തമ്മിലുള്ള തര്‍ക്കം മുറുകുന്നു

COLLECTOR_BRO

കോഴിക്കോട് എം.പിയും കളക്ടറും തമ്മിലുള്ള തര്‍ക്കം മുറുകുന്നു. മാപ്പുപറയാന്‍ ആവശ്യപ്പെട്ട എം.കെ രാഘവന്‍ എം.പിക്ക് മറുപടിയെന്നോണം ജില്ലാ കളക്ടര്‍ എന്‍. പ്രശാന്ത് കുന്നംകുളത്തിന്റെ മാപ്പിട്ടതാണ് പുതിയ തര്‍ക്കം. ജനങ്ങളെ അപമാനിക്കലാണിതെന്ന് എം.പിയും സ്വകാര്യതയെ മാനിക്കണമെന്ന് കളക്ടറും വ്യക്തമാക്കി. വികസന പ്രവര്‍ത്തനങ്ങള്‍ കളക്ടര്‍ വൈകിപ്പിക്കുന്നു എന്ന എം.പിയുടെ പരാതിയാണ് കേട്ടുകേള്‍വിയില്ലാത്ത തര്‍ക്കത്തിന് കളമൊരുക്കിയത്.
കമന്‍റ് : രാഘവന്‍ സാറേ, കളക്ടറെയാണ് ഇപ്പോ ജനത്തിന് ഇഷ്ടം 
-കെ എ സോളമന്‍ 

Thursday, 30 June 2016

കാലിത്തൊഴുത്ത് തോല്‍ക്കുന്ന അല്‍ ഖമര്‍ കോളജിന് രാഷ്ട്രീയപിന്‍ബലം

ബെംഗളൂരു: അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലാതെയാണ് കലബുര്‍ഗിയിലെ അല്‍ഖമര്‍ നഴ്‌സിംഗ് കോളേജ് പ്രവര്‍ത്തിക്കുന്നത്. ഒരു സൗകര്യവും ഒരുക്കാതെ രാഷ്ട്രീയസ്വാധീനത്തിന്റെ മാത്രം പിന്‍ബലത്തില്‍ മാത്രമാണ് കോളേജ് പ്രവര്‍ത്തിക്കുന്നതെന്ന് തെളിയിക്കുകയാണ് മാതൃഭൂമി ന്യൂസ് പകര്‍ത്തിയ ദൃശ്യങ്ങള്‍. ഖമറുള്‍ ഇസ്ലാം എന്ന കോണ്‍ഗ്രസ് നേതാവാണ് ഈ കോളജിന്റെ ഉടമസ്ഥന്‍. പണിപൂര്‍ത്തിയാകാത്ത, അസ്ഥിപഞ്ജരം പോലുള്ള കെട്ടിടത്തിലാണ് ഈ കോളജ് പ്രവര്‍ത്തിക്കുന്നത്. നിര്‍മാണസാമഗ്രികള്‍ അവിടവിടെ കൂട്ടിയിട്ടിരിക്കുന്നു. ചോര്‍ന്നൊലിക്കുന്ന ക്ലാസ് മുറികള്‍. കാലിത്തൊഴുത്തിനേക്കാള്‍ ശോചനീയമായ സാഹചര്യങ്ങളാണിവിടെ

കമന്‍റ് പുറത്തേക്കിറങ്ങുന്നവരുടെ നിലവാരം വെച്ചു നോക്കിയാല്‍ ഇവിടത്തെ കാര്യങ്ങളും വ്യ്ത്യസ്തമല്ല .
കെ എ സോളമന്‍ 

ഗാന രചന കാവാലം


Remya Nambeesan

പാടിയത് : രമ്യ നമ്പീശന്‍
സംഗീതം : ശരത്
ചിത്രം: ഇവന്‍ മേഘരൂപന്‍
ആണ്ടേലോണ്ടേ നേരേ കണ്ണിൽ
ചന്തിരന്റെ പുലാലാണേ
കണ്ട പാടേ നാണം കൊണ്ടേ ഓ...  (ആണ്ടേലോണ്ടേ ) 

ആരോമലാമ്പലമൊട്ടിന് പൂന്തേനിറ്റാൻ
അല്ലി വിരിഞ്ഞേ ഓ….( ആണ്ടേലോണ്ടേ) 
ആനമലം ചെമ്പകം പൂത്തേ ഓ…  (ആനമല)
പൂക്കാനെന്നെ കാലമൊരുക്കീ
കൂടണയാൻ പോണില്ലന്നല്ലേ
കൂരാംകിളി കൂവി വിളിച്ചേ

ഊരുംചുറ്റി ഉങ്ങു മരത്തിന്റെ കീഴെക്കൂടെ
വീശി വരുന്നേ എങ്ങും നിൽക്കാതെ
എങ്ങോ പറന്നേ കണ്ടേടം തെണ്ടാനീ-
യെന്നേയും കൊണ്ട് പോണേ  ഓ… (ആണ്ടേലോണ്ടേ)

ഓർമ്മകളെ സ്വന്തമാക്കണ്ടേ
നെഞ്ചിലേറ്റിയിക്കിളി കൂട്ടണ്ടേ
സ്വപ്നങ്ങളെ കണ്ണാരം പൊത്തി
തൊട്ടറിഞ്ഞ് തോളിലേറ്റണ്ടേ
നേരെ നേരായ് പായും നിളയുടെ
മാറിൽ തുള്ളാൻ ഓളങ്ങളാകാൻ
എങ്ങും തങ്ങാതൊന്നായി
എന്നിനി വെള്ളിമാൻ കുന്നേറി
എന്റെയീ ഭൂമി കാണും…ഓ…  (ആണ്ടേലോണ്ടേ)

പാഴാക്കല്ലേ !




സ്വര്ണ്ണം പാഴാക്കല്ലേ പശൂ.